പുഴകളിൽ വെള്ളത്തിൻ്റെ തോത് ക്രമാതീതമായി ഉയർന്നതോടെ ചാലിയാറിന് കുറുകെ ഊർക്കടവിൽ സ്ഥാപിച്ച റെഗുലേറ്ററിൻ്റെ ഷട്ടറുകൾ പൂർണ്ണമായും തുറന്നു.