പാലവുമായി ബന്ധപ്പെട്ടുള്ള ഓര്‍മകള്‍ ലൈബ്രേറിയൻ സികെ ഗോവിന്ദൻ കുട്ടിയും പങ്കുവച്ചു. കുട്ടിക്കാലത്ത് സൈക്കിള്‍ ചവിട്ടാനും ട്രെയിനിങ്ങിനുമൊക്കെ തങ്ങള്‍ ഈ പാലമായിരുന്നു ഉപയോഗിച്ചിരുന്നതെന്നും, ഈ പാലം ഇങ്ങനെയൊരു സ്ഥിതിയിലെത്തിയതില്‍ വളരെയധികം വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.