പലിശക്ക് കടമെടുത്തും മറ്റുമാണ് പാട്ടകൃഷിയായി ഏത്തവാഴ നട്ടിരുന്നത് എന്ന് കർഷകർ. പൊടുന്നനെ എത്തിയ മഴയാണ് നാശം വിതച്ചതെന്നും സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കുമെന്ന പ്രതീക്ഷയിലാണെന്നും കര്‍ഷകര്‍ പറയുന്നു.