മാലിന്യം കലർന്ന കുടിവെള്ളം രോഗങ്ങൾക്ക് കാരണമാകുമോ എന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. ഈ മഴക്കാലത്തും വിലകൊടുത്ത് വെള്ളം വാങ്ങിയാണ് ഇവർ കഴിയുന്നത്.